കണ്ണൂരിൽ മുൻകാമുകൻ അതി ക്രൂ രമായി കൊ ലപ്പെ ടുത്തിയ 23 കാരിയായ വിഷ്ണുപ്രിയയെ ആക്ഷേപിച്ച് കുസാറ്റ് സർവ്വകലാശാല അധ്യാപകൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ ഡോക്ടർ പ്രശാന്ത് രാഘവൻ ആണ് പരോക്ഷമായി വിഷ്ണുപ്രിയയെ കുറ്റപ്പെടുത്തി ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.
ശ്യാംജിത്തിന്റെ ക്രൂ രകൃ ത്യം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കെ അവൾ തേച്ചു അവൻ ഒട്ടിച്ചു എന്ന പ്രശാന്ത് രാഘവൻ ഫേസ്ബുക്കിൽ കുറിച്ചു. വിമർശനവുമായി വിദ്യാർത്ഥികൾ എത്തിയെങ്കിലും പ്രശാന്തിരാഗൺ പോസ്റ്റ് പിൻവലിക്കാൻ തയ്യാറായില്ല. കമൻറ് ബോക്സിൽ ചോദ്യം ചെയ്ത് എത്തിയവർക്കു മുൻപിൽ അധ്യാപകൻ തന്റേതായ വാദഗതികൾ നിരത്തുന്നുമുണ്ട്.
കൊ ല്ല പ്പെട്ട പെൺകുട്ടിയെ കുറ്റപ്പെടുത്തി കൊണ്ടു അധ്യാപകന്റെ പ്രതികരണത്തിന് എതിരെ പ്രതിഷേധവുമായി രംഗത്തെത്തി പ്രശാന്ത് രാഘവൻ പോസ്റ്റ് പിൻവലിക്കണം എന്നും പൊതുസമൂഹത്തിനോട് മാപ്പ് പറയണം എന്നും യൂണിവേഴ്സിറ്റി വിഷയത്തിൽ ഗൗരവത്തോടെ പ്രതിഷേധിക്കണമെന്നും എസ്എഫ്ഐ ആവശ്യപ്പെട്ടു.
ഇതിനിടെ വിഷ്ണുപ്രിയ കൊ ല ക്കേസ് പ്ര തി ശ്യാംജിത്തിനേ നാലുദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. അധ്യാപകന്റെ നിലപാട് സ്ത്രീവിരുദ്ധവും ലജ്ജാവഹവുമാണെന്ന് എസ്എഫ്ഐ പ്രതികരിച്ചു. അ തിക്രൂ രമായ കൊ ലപാ തകം നടത്തിയതിനാൽ ഇതിനെതിരെ വിഷ്ണുപ്രിയയുടെ നാട്ടിൽ കടുത്ത പ്രതിഷേധവുമുണ്ട്. അതിനാൽ കനത്ത സുരക്ഷയോടെയാണ് ഇയാളെ തെളിവെടുപ്പിനായി കൊണ്ടുവരിക. ഇതിനിടെ വിഷ്ണുപ്രിയ വ ധക്കേ സിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് പ്രവചനം അടിസ്ഥാനരഹിതമാണെന്ന് പോലീസ് വിലയിരുത്തിയിട്ടുണ്ട്.
ഇത്തരം ഏറെ പ്രശസ്തിയിൽ നിൽക്കുന്ന വലിയൊരു വിദ്യാർത്ഥി സമൂഹത്തെ ഉൾക്കൊള്ളുന്ന നമ്മുടെ യൂണിവേഴ്സിറ്റി അകത്ത് ഡിപ്പാർട്ട്മെന്റിന്റെ ഉത്തരവാദിത്തപ്പെട്ട സമൂഹം കൈകാര്യം ചെയ്യുന്ന അധികാരി എന്ന നിലയിൽ വിദ്യാർത്ഥികളെ ബോധവൽക്കരിക്കേണ്ട ഉത്തരവാദിത്വം പൂർണ്ണമായും മറന്നുകൊണ്ട് ഡോക്ടർ പ്രശാന്ത് രാഘവൻ പൊതുവായ ഒരു പ്ലാറ്റ്ഫോമിൽ പങ്കുവെച്ചിരിക്കുന്നത്.