മേയർക്ക് ഇനി രക്ഷയില്ല..! പഴുതടച്ചു എഫ് ഐ ആർ തയ്യാറായി

കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വലിയ ദൂതൻ വൈറലായി മാറിയ വാർത്തയായിരുന്നു തിരുവനന്തപുരം മേയർ ആയ ആര്യ രാജേന്ദ്രൻ കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ തന്റെ സ്വാധീനമുപയോഗിച്ച് നടത്തിയ നിയമ യുദ്ധം ഇതിന്റെ പേരിൽ വലിയ തോതിൽ തന്നെ സൈബർ ആക്രമണം ഇരുകൂട്ടരും അനുഭവിക്കേണ്ടതായി വന്നിരുന്നു അതിൽ തന്നെ ഏറ്റവും കൂടുതൽ സൈബർ ആക്രമണം അനുഭവിക്കേണ്ടിവന്നത് ആര്യ തന്നെയായിരുന്നു സോഷ്യൽ മീഡിയയിൽ അടക്കം പലരും ആ രംഗത്ത് വരികയായിരുന്നു ചെയ്തത് സ്വന്തം സ്ഥാനം ദുരുപയോഗം ചെയ്യുകയാണ് ചെയ്തത് എന്ന് പറഞ്ഞു കൊണ്ടായിരുന്നു പലരും രംഗത്ത് വന്നത്

ആര്യ രാജേന്ദ്രനെ സംരക്ഷിക്കുവാൻ പോലീസ് ഒരുപാട് ശ്രമിച്ചിരുന്നു എങ്കിലും കോടതി ആര്യയ്ക്ക് എതിരായിരുന്നു ആരിക്കും ഭർത്താവിനും എതിരെ കേസെടുക്കണം എന്നതായിരുന്നു കോടതിയുടെ നിലപാട്. ഇപ്പോൾ പഴുതകൾ അടച്ചുള്ള എഫ്ഐആറാണ് ആരെക്കെതിരെ തയ്യാറായിരിക്കുന്നത് എന്നാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്. കെഎസ്ആർടിസി ഡ്രൈവറായ യെധുവിന്റെ പരാതിയിലാണ് ഇപ്പോൾ കേസ് എടുത്തിരിക്കുന്നത് ഒന്നാം പ്രതിയായി ചേർത്തിരിക്കുന്നത് ആര്യ രാജേന്ദ്രനെ തന്നെയാണ് ഭർത്താവായ എംഎൽഎ ബസ്സിൽ അകത്ത് കയറി വളരെ മോശമായ രീതിയിൽ ഇടപെട്ടു എന്നും പറയുന്നുണ്ട് മെമ്മറി കാർഡ് അടക്കമുള്ള തെരു തെളിവുകൾ ഇവർ സ്വാധീനം ഉപയോഗിച്ച് നശിപ്പിച്ചു കളഞ്ഞു എന്നാണ് എഫ്ഐആറിൽ പറഞ്ഞിരിക്കുന്നത്

ജാമ്യം പോലും ലഭിക്കാത്ത തരത്തിലുള്ള കുറ്റങ്ങളാണ് ഇപ്പോൾ ആരിക്കെതിരെ ചുമത്തിയിരിക്കുന്നത് വളരെ മികച്ച രീതിയിൽ തന്നെയാണ് കേസ് മുൻപോട്ട് പോകുന്നത് എന്നാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത് നിരവധി ആളുകളാണ് ഇപ്പോൾ യതുവിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തുന്നത് ഇതു പറയുന്നത് തന്നെയാണ് ശരിയെന്നും ഇത്തരത്തിൽ ഇടപെടുന്ന മാരിക്കെതിരെ ഇതേപോലെ തന്നെയാണ് തിരിച്ച് മറുപടി നൽകേണ്ടത് എന്നുമൊക്കെ പലരും പറയുന്നുണ്ട് വളരെ മോശമായ രീതിയിലാണ് ആര്യ പെരുമാറിയത് എന്നും സ്വന്തമാ അധികാരമുപയോഗിച്ച് ഇത്രയും മോശമായ രീതിയിൽ ഒരു സ്ഥാനത്തിരിക്കുന്ന പെൺകുട്ടി പെരുമാറാൻ പാടില്ല എന്നുമൊക്കെ പലരും പറയുന്നുണ്ട് ജാമ്യമില്ല വകുപ്പ് ആയതുകൊണ്ട് തന്നെ ഇനി എന്തായിരിക്കും മേയർ എന്ന പദവിയിൽ ഉണ്ടാവാൻ പോകുന്ന മാറ്റം എന്നാണ് ആളുകൾ ഉറ്റു നോക്കുന്നത് വളരെ മികച്ച തീരുമാനമാണെന്ന് പലരും പറയുന്നു